കണ്ണൂരിൽ മയക്കുമരുന്ന് ഒഴുകുന്നു

ശ്രീകണ്ഠപുരം: ജില്ലയിൽ മയക്കുമരുന്ന് ഉൾപ്പെടെ ലഹരിവസ്തുക്കളുടെ ഒഴുക്ക്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജനുവരി ഒന്നുമുതൽ നവംബർ വരെ എക്സൈസ് മാത്രം പിടികൂടിയത് 543 പേരെ. ഇക്കാലയളവിൽ 1347 അബ്കാരി കേസും 553 മയക്കുമരുന്ന് കേസും 3903 പുകയില കേസുമാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. അബ്കാരി കേസിൽ 1026 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 54 വണ്ടികളും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിയ 20 വണ്ടികളും പിടികൂടി. 236 സംയുക്ത പരിശോധനകളാണ് ഈ വർഷം നടത്തിയത്.

പുകയില ഉൽപന്നങ്ങൾ പിടികൂടിയ വകയിൽ മാത്രം നവംബർ വരെ പിഴയീടാക്കിയത് 7,87,800 രൂപയാണ്. തൊണ്ടിമുതലായി 1,12,855 രൂപയും 30 മൊബൈൽ ഫോണും എക്സൈസ് പിടികൂടിയിട്ടുണ്ട്. കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമീഷണർ ടി. രാഗേഷിന്റെ മേൽനോട്ടത്തിൽ ജില്ലയിലാകെ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ പിടികൂടിയത്. പുരുഷൻമാർ മാത്രമാണ് മുൻ വർഷങ്ങളിലെല്ലാം അധികം പിടിയിലായതെങ്കിലും ഈ വർഷം നിരവധി യുവതികളും വീട്ടമ്മമാരും മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പാളയം മാർക്കറ്റ് പുനരധിവാസകേന്ദ്രത്തിന് സമീപം മാലിന്യ കൂമ്പാരം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പാളയം മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി മുന്നൂറിൽപരം ചെറുകിട...

“എം എ ബേബി ആരെന്നറിയില്ല. ഞാൻ ഗൂഗിൾ ചെയ്തു കണ്ടെത്താം”. പരിഹാസവുമായി മുൻ ത്രിപുര മുഖ്യമന്ത്രി.

സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള എം...

സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനിയും വിട്ടുവീഴ്ച ചെയ്യാനാവില്ല: വി ശിവൻകുട്ടി

സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമരം രമ്യതയിൽ അവസാനിപ്പിക്കാനും...

തമിഴ്നാട് ഗവർണർക്ക് തിരിച്ചടി: ഗവർണറുടെ അധികാരപരിധികൾ ഓർമിപ്പിച്ചു സുപ്രീം കോടതിയുടെ സുപ്രധാന വിധി.

സുപ്രീം കോടതിയുടെ സുപ്രധാന വിധിയിൽ തമിഴ്നാട് ഗവർണർ എൻ ആർ രവിക്ക്...